
രാജ്യം സ്വാതന്ത്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒരു പുതിയ ഇന്ത്യയെ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ 2022 ലേക്കുള്ള വികസന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് നീതി ആയോഗ്.
2022-ൽ ഇന്ത്യയെ 4 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കുക എന്നതാണ് "സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75" വിഭാവനം ചെയ്യുന്നത്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും നീതി ആയോഗ് വൈസ്-ചെയർമാൻ രാജീവ് കുമാർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്ത രൂപരേഖയിലെ പ്രധാന നിർദേശങ്ങൾ:
സമ്പദ് വ്യവസ്ഥ
അഞ്ച് വർഷം കൊണ്ട് ഇന്ത്യയെ 4 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയാക്കി മാറ്റുക, 8 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തുക. കൂടാതെ 2022-23 ആകുമ്പോഴേക്കും ജിഡിപി വളർച്ച 9-10% മായി ത്വരിതപ്പെടുത്തുക എന്നിങ്ങനെയാണ് ലക്ഷ്യങ്ങൾ. ഈ വളർച്ചാ നിരക്ക് കൈവരിക്കണമെങ്കിൽ നാല് കാര്യങ്ങളാണ് വേണ്ടത്:
നികുതി
ഇൻഫ്രാസ്ട്രക്ച്ചർ
ടൂറിസം
Read DhanamOnline in English
Subscribe to Dhanam Magazine